Webdunia - Bharat's app for daily news and videos

Install App

തൊഴിലവസരങ്ങളൊരുക്കി നിസാന്റെ വരവ്, സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് മുൻഗണന

തൊഴിലവസരങ്ങളൊരുക്കി നിസാന്റെ വരവ്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (12:58 IST)
നിസാൻ കോർപറേഷന്റെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുറത്ത് എത്തുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടാനൊരുങ്ങി മറ്റ് കമ്പനികളും. നിസാൻ കമ്പനിയുടെ വർക്ക് ഔട്ടേഴ്‌സ് ചെയ്യുന്ന കമ്പനികളിൽ ഉൾപ്പെടെ ആറുവർഷത്തിനുള്ളിൽ 10,000 ‘ഹൈ പ്രൊഫൈൽ’ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
 
നിസാനിൽ മാത്രമായി 3,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളുമായി ഇക്കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. കൂടുതൽ വമ്പൻ കമ്പനികളും നിസാന്റെ ഹബ്ബിന് അനുബന്ധമായി കേരളത്തിലേക്ക് എത്തുമെന്നും സൂചനയുണ്ട്. 
 
നിസാൻ 29-ന് സർക്കാറുമായി ധാരണാ പത്രം ഒപ്പുവയ്‌ക്കും. നിസാൻ കമ്പനിയുടെ ഡിജിറ്റൽ ഗവേഷണങ്ങളാണ് തിരുവനന്തപുരത്തെ ഹബ്ബിൽ ഉണ്ടാകുക. ഇതിനകം തന്നെ നിസാൻ ഡിജിറ്റൽ ഹബ്ബിലേക്ക് റിക്രൂട്ട്‌മെന്റുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് ആയിരിക്കും മുൻഗണന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments