Webdunia - Bharat's app for daily news and videos

Install App

‘ഒന്നുകൂടെ ആലോചിച്ചിട്ട് പോരേയെന്ന് ചിലർ ഉപദേശിച്ചു’- പേളിയും ശ്രീനിയും മനസ് തുറക്കുന്നു

Webdunia
ശനി, 6 ജൂലൈ 2019 (13:01 IST)
മലയാളം ബിഗ് ബോസ് വഴി ഒന്നായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. തുടക്കത്തിൽ ഷോയിൽ പിടിച്ച് നിൽക്കാനുള്ള അഭിനയം മാത്രമാണെന്ന് പരിഹസിച്ചവർക്ക് വിവാഹത്തിലൂടെയാണ് ഇരുവരും മറുപടി നൽകിയത്. എന്നാൽ, വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ സുഹൃത്തുക്കളടക്കം ചിലർ ഇത് വേണോയെന്നും ഒന്നു കൂടെയൊന്ന് ആലോചിച്ച് നോക്കൂ എന്നും പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് നവദമ്പതികൾ. 
 
വിവാഹത്തിനു ശേഷം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പേളിയും ശ്രീനിയും മനസ് തുറന്നത്. ഷോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ‘നമ്മള്‍ എപ്പോഴാണ് അവരുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ പോകുന്നത്' എന്നാണ് അമ്മ ചോദിച്ചതെന്ന് ശ്രീനി പറയുന്നു. 
 
വിവാഹം പെട്ടന്ന് നടത്തണം എന്ന ആഗ്രഹമായിരുന്നു ഇരു വീട്ടുകാർക്കും ഉണ്ടായിരുന്നത്. ചിലർ ഉപദേശിച്ചു. 'ഒന്നുകൂടെ ആലോചിച്ചിട്ടു മതി'. ഞാന്‍ പറഞ്ഞു എനിക്കിനി ഒന്നും ആലോചിക്കാന്‍ ഇല്ലെന്ന്. ഞാന്‍ എങ്ങിനെയാണോ അതുപോലെ തന്നെ സ്‌നേഹിക്കുന്ന ആളാണ് ശ്രീനിയെന്ന്‘ പേളി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments