ദുരനുഭവം ഉണ്ടായാല്‍ സിനിമയില്‍ കടിച്ചു തൂങ്ങാതെ മറ്റു തൊഴില്‍ തേടി പോകണമെന്ന് ശ്രീലത നമ്പൂതിരി

സിആര്‍ രവിചന്ദ്രന്‍
ശനി, 24 ഓഗസ്റ്റ് 2024 (21:39 IST)
sreelatha
ദുരനുഭവം ഉണ്ടായാല്‍ സിനിമയില്‍ കടിച്ചു തൂങ്ങാതെ മറ്റു തൊഴില്‍ തേടി പോകണമെന്ന് ശ്രീലത നമ്പൂതിരി. ഞാന്‍ വരുന്ന സമയത്ത് ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ എണ്ണം കുറവായിരുന്നു. ഇന്ന് ഒരുപാട് പെണ്‍കുട്ടികളാണ് സിനിമയില്‍. അഭിനയിക്കാനുള്ള അവസരം കിട്ടുന്നില്ല. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യമില്ല. പെട്ടെന്ന് പ്രശസ്ത ആവാനാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് വരുന്നതെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. 
 
ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ സ്ത്രീകളില്ലല്ലോ, സ്ത്രീകള്‍ വേണ്ട എന്നാണ്, മാത്രവുമല്ല അച്ഛനും അമ്മയും ഒന്നുമില്ല പുതിയ സിനിമകളില്‍, എല്ലാവരും പറയുന്ന പവര്‍ ഗ്രൂപ്പ് ഞാന്‍ കണ്ടിട്ടില്ലെന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. അതേസമയം രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ഇത്രയും കാലം എവിടെയായിരുന്നുവെന്നും ശ്രീലത ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments