ലോക്ക് ഡൌണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 2 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമായിരുന്നു: ആരോഗ്യമന്ത്രാലയം

ഗേളി ഇമ്മാനുവല്‍
ശനി, 11 ഏപ്രില്‍ 2020 (17:01 IST)
രാജ്യവ്യാപകമായി ലോക്ക്ഡൗൺ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇന്ത്യയിൽ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് ലക്ഷമാകുമായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
കോവിഡ് -19 നെതിരെ പോരാടുന്നതിന് ലോക്ക് ഡൌണും കണ്ടെയ്ന്‍‌മെന്‍റ് നടപടികളും പ്രധാനമാണെന്ന് ജോയിന്റ് സെക്രട്ടറി (ഹെൽത്ത്) ലവ് അഗർവാൾ പറഞ്ഞു. ലോക്‍ഡൌണ്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ലെങ്കില്‍ ഇപ്പോൾ ഇന്ത്യയില്‍ രണ്ട് ലക്ഷം കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടാകുമായിരുന്നു - ആരോഗ്യ മന്ത്രാലയം വ്യക്‍തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments