യുവിയെ വരവേറ്റ് രോഹിതും കൂട്ടരും; കളി ഇനി അങ്കത്തട്ടിലേക്ക്

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (12:30 IST)
ഐ പി എൽ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറികടക്കാന്‍ ഇക്കുറി ഒരുങ്ങിത്തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിനെത്തുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം പരിചയ സമ്പന്നരാലും യുവതാരങ്ങളാലും സമ്പന്നമാണ്. 
 
ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 24ന് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം. ഇക്കുറി എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുന്നത് ക്യാപ്റ്റൻ രോഹിത് ശർമയാണ്.  
 
ടീം മെന്റര്‍ സഹീര്‍ ഖാനുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണുകളില്‍ നന്നായി കളിക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും രോഹിത്തും സഹീറും ഏറെ പ്രതീക്ഷയോടെയാണ് യുവിയുടെ വരവിനെ നോക്കി കാണുന്നത്. 
 
‘ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ് യുവരാജ്. അദ്ദേഹമൊരു മാച്ച് വിന്നറാണ്’ രോഹിത് പറഞ്ഞു. യുവരാജ് ടീമിന് വലിയ ഊര്‍ജമാണ്. മിഡിലില്‍ കളി നിയന്ത്രിക്കാനാകുന്ന അനുഭവ സമ്പത്തുള്ള താരത്തെ ഞങ്ങള്‍ക്ക് വേണമായിരുന്നു. അതിന് യുവരാജിനേക്കാള്‍ മികച്ച ആരുണ്ട്?’ - ഇത്തവണ യുവി തിളങ്ങുമെന്ന് രോഹിത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴിൽ ആറിലും തോൽക്കുന്നത് ലിവർപൂളിൻ്റെ നിലവാരമല്ല, റിസ്കെടുക്കാനാവില്ലായിരുന്നു: ആർനെ സ്ലോട്ട്

അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ

ശീലമുണ്ട്, ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാർ:സഞ്ജു സാംസൺ

ഓരോ ദിവസവും ഞാൻ മെച്ചപ്പെടുന്നു, പിന്തുണച്ചവരോടും പ്രാർഥനകളിൽ എന്ന് ഉൾപ്പെടുത്തിയവരോടും നന്ദി: ശ്രേയസ് അയ്യർ

അടുത്ത ലേഖനം
Show comments