കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു, സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റി; പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (16:19 IST)
പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകനെ വളരെ സാഹസികമായ ഇടപെടലിലൂടെ കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹുദ്‌കേശ്വര്‍ സ്വദേശി വിജയ് എന്ന 55 വയസ്സുകാരനെ മകന്‍ വിക്രാന്ത് പില്ലേവറി(25) ആണ് കൊലപ്പെടുത്തിയത്. 
 
ശനിയാഴ്ച രാത്രിയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ ഇയാള്‍ പെട്ടന്ന് പ്രകോപിതനാവുകയും പിതാവിന്റെ കഴുത്ത് കടിച്ചു മുറിക്കുകയായിരുന്നു. ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്ന പിതാവിന്റെ കഴുത്തിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചു. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു. ഇയാളെ വലിച്ചിഴച്ച് വരാന്തയിലേക്ക് ഇട്ട ശേഷം സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു.
 
അച്ഛനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ അമ്മയെയും സഹോദരിയെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇവർ തന്നെയാണ് പൊലീസിനെ വിളിച്ച് വരുത്തിയതും. പൊലീസെത്തുമ്പോഴേക്കും ഇയാള്‍ അക്രമാസക്തമായി പെരുമാറുകയായിരുന്നു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം