Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി രാഷ്ട്രീയനേതാവാകും, രജനികാന്തിനെ വേട്ടയാടും!

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (15:12 IST)
തമിഴകത്തെ മെഗാ സംവിധായകനായ എ ആര്‍ മുരുഗദോസിന്‍റെ പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. അദ്ദേഹം ഒരു പൊലീസ് ഓഫീസറായാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
 
മുംബൈയില്‍ നടക്കുന്ന രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ് ഇതെന്നും രജനിച്ചിത്രങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള തകര്‍പ്പന്‍ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം അനിരുദ്ധ് ആണ്.
 
കോടമ്പാക്കത്ത് പ്രചരിക്കുന്ന ചില വിവരങ്ങള്‍ അനുസരിച്ച് മമ്മൂട്ടി ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു രാഷ്ട്രീയനേതാവിന്‍റെ വേഷത്തിലാണത്രേ മമ്മൂട്ടി എത്തുക. അഴിമതിക്കാരനായ ഈ രാഷ്ട്രീയനേതാവ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായ രജനികാന്തിനെ നിരന്തരം വേട്ടയാടുന്നതാണത്രേ സിനിമയുടെ പ്രമേയം. 
 
നയന്‍‌താരയും കീര്‍ത്തി സുരേഷും നായികയാകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments