Webdunia - Bharat's app for daily news and videos

Install App

Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് യുകെ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു കാര്‍നി

രേണുക വേണു
തിങ്കള്‍, 10 മാര്‍ച്ച് 2025 (09:50 IST)
Mark Carney

Mark Carney: കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നിയെ പ്രഖ്യാപിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായാണ് മാര്‍ക്ക് കാര്‍നി എത്തുന്നത്. ലിബറല്‍ പാര്‍ട്ടി നേതാവായ കാര്‍നിക്ക് പാര്‍ട്ടിക്കുള്ളിലെ 85.9 ശതമാനം (1,31,674) വോട്ടുകള്‍ ലഭിച്ചു. 
 
ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് യുകെ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു കാര്‍നി. ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് (11,134) രണ്ടാം സ്ഥാനത്തെത്തിയത്. 
 
യുഎസ്-കാനഡ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് മാര്‍ക്ക് കാര്‍നി നേതൃപദവിയിലേക്ക് എത്തുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞത്. അമേരിക്കയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും കാനഡ ശക്തരാണെന്നും കാര്‍നി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments