Webdunia - Bharat's app for daily news and videos

Install App

പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (19:16 IST)
തിരുവനന്തപുരം: മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾ പിടിയിലായി. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ, കൂട്ടാളി മച്ചെൽ സ്വദേശി തക്കുടു എന്ന അഭിഷേക് എന്നിവരാണ് പിടിയിലായത്.
 
നെയ്യാർഡാമിൽ നിന്ന് നിരപ്പുകാലയിലേക്കുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന ജയകുമാരിയുടെ നാല് പവന്റെ മാലയാണ് ബൈക്കിൽ എത്തിയ ഇവരുവരും ചേർന്ന് പൊട്ടിച്ചു കടന്നത്.സംഭവത്തെ തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
 
ഇവർക്കെതിരെ നിരവധി പീഡനം, പിടിച്ചുപറി, ലഹരി ഉപയോഗ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. നെയ്യാർഡാമിലെ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments