Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ ആര്‍ക്കൊപ്പം ?; സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് - പ്രതികരിക്കാതെ ഉലകനായകന്‍

കമല്‍ഹാസന്‍ ആര്‍ക്കൊപ്പം ?; സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് - പ്രതികരിക്കാതെ ഉലകനായകന്‍

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:48 IST)
മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക്‌ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ്. തമിഴ്‌നാടിന്റെ ഡി എന്‍ എയ്‌ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്തിന്റെ ക്ഷണം.

ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. കമലിന്റെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്ന് സഞ്ജയ് ദത്ത് വ്യക്തമാക്കി.

'കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത്. ഫാസിസത്തിനും സാമുദായികശക്തികള്‍ക്കും എതിരെയാണ് കമല്‍ നിലകൊള്ളുന്നത്. ഈ പശ്ചാത്തലത്തില്‍ മതേതരജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കണം’ - സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസിന്റെ ക്ഷണത്തോട് പ്രതികരിക്കാന്‍ കമല്‍‌ഹാസന്‍ ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments