Webdunia - Bharat's app for daily news and videos

Install App

കൊച്ചി പുറങ്കടലില്‍ പിടിക്കൂടിയ ലഹരിമരുന്ന് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദീപും ശ്രീലങ്കയുമെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 16 മെയ് 2023 (13:08 IST)
കൊച്ചി സമുദ്രാതിർത്തിയിൽ നിന്നും 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ പാക് ബോട്ട് ലക്ഷ്യം വെച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമായിരുന്നുവെന്ന് കണ്ടെത്തൽ. നാവികസേന പിന്തുടർന്നതോടെ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴിമാറ്റുകയായിരുന്നുവെന്നാണ് വിവരം. മുക്കിയ കപ്പലിൽ 4 ടൺ മയക്കുമരുന്ന് ഉണ്ടായതായി കണക്കാക്കുന്നു. ഇത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന് പരിശോധിച്ചുവരികയാണ്. ഹാജി സലീം നെറ്റ്വർക്കാണ് ഇതിന് പിന്നിലെന്ന് എൻസിബി പറയുന്നു.
 
കേസിൽ റിമാൻഡിലായ പാക് പൗരനായ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻസിബി ഇന്ന് അപേക്ഷ കൈമാറും. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത് കേസിൽ തീവ്രവാദബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിൽ ഭാഗമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്

World Theatre Day 2025: ലോക നാടകദിനം

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ

അടുത്ത ലേഖനം
Show comments