ബാബറി മസ്ജിദ് കോസ്: വിധി പറഞ്ഞ ജഡ്ജിക്ക് വിരമിച്ച ശേഷവും സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ശ്രീനു എസ്
ചൊവ്വ, 3 നവം‌ബര്‍ 2020 (09:23 IST)
ബാബറി മസ്ജിദ് കോസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന് വിരമിച്ച ശേഷവും സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സെപ്റ്റംബര്‍ 30നാണ് ബാബറി മസ്ജിദ് കേസില്‍ അവസാന വിധി സുരേന്ദ്രകുമാര്‍ പറഞ്ഞത്. കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയും കുറ്റവിമുക്തരാക്കിയിരുന്നു. ബിജെപി നേതാക്കള്‍ മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്നില്ലെന്നും പകരം ഇത് തടയാനാണ് ശ്രമിച്ചതെന്നും കോടതി പറഞ്ഞു.
 
2019ലാണ് സുരേന്ദ്രകുമാര്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. എ്ന്നാല്‍ കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് 2020 വരെ കാലാവധി നീട്ടുകയായിരുന്നു. നീണ്ട 28വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷമുള്ള വിധിയായിരുന്നു സെപ്റ്റംബറില്‍ നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

അടുത്ത ലേഖനം
Show comments