Webdunia - Bharat's app for daily news and videos

Install App

വര്‍ഷങ്ങളോളം പ്രഭാസുമായി ലിവിങ്ങ് ടുഗദര്‍ ?; ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നമിത

Webdunia
വ്യാഴം, 18 ജനുവരി 2018 (11:05 IST)
വിവാഹം കഴിഞ്ഞ ശേഷം ആദ്യകാലങ്ങളിലുണ്ടായ വിവാദങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാജീവിതത്തിലുണ്ടായ ഗോസിപ്പുകളെക്കുറിച്ചെല്ലാം താരം വ്യക്തമാക്കിയത്. 
 
തമിഴില്‍ മാത്രമല്ല തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരമായിരുന്നു നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷമായിരുന്നു നമിതയേയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകളുണ്ടായത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന തരത്തിലായിരുന്നു അക്കാലത്തെ വാര്‍ത്തകള്‍.
 
ഏകദേശം പ്രഭാസിന്റെ അത്രത്തോളം പൊക്കവും അതിനൊത്ത ശരീരവുമുള്ള ആലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാനും ഭംഗിയുണ്ടായിരുന്നു. ഇതായിരുന്നു എല്ലാ ഗോസിപ്പുകള്‍ക്കും കാരണമെന്നാണ് നമിത പറഞ്ഞത്. 
 
മുതിര്‍ന്ന താരമായ ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പിതൃതുല്യനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പറയുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം എന്നുമായിരുന്നു ചിരിച്ചുകൊണ്ട് നമിത നല്‍കിയ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments