നിറയെ സ്ത്രീവിരുദ്ധത; കൈയ്യടിയേറ്റ് വാങ്ങിയ അർജുൻ റെഡ്ഡി കബീർ സിംഗ് ആയപ്പോൾ വിമർശനം, ചിത്രത്തിന് റേറ്റിംഗ് 1.5

Webdunia
ശനി, 22 ജൂണ്‍ 2019 (09:30 IST)
സൌത്ത് ഇന്ത്യയിലാകെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച അർജുൻ റെഡ്ഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ കബീർ സിംഗ് എന്നാണ് പേര്. വിജയ് ദേവരകൊണ്ട ചെയ്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂർ ആണ്. 
 
എന്നാൽ, സിനിമ റിലീസ് ആയപ്പോൾ പ്രശംസയേക്കാള്‍ നേടുന്നത് വിമര്‍ശനം. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. അർജുൻ റെഡ്ഡിക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് പ്രതീക്ഷയ്ക്ക് കാരണം. 
 
എന്നാൽ, ഹിന്ദിയിലേക്ക് വന്നപ്പോൾ അര്‍ജുന്‍ റെഡ്ഡി തികച്ചും സ്ത്രീവിരുദ്ധനായ കഥാപാത്രം ആണെന്നാണ് വിമര്‍ശനം. മിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്.
 
അറിയാതെ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ അടിക്കാനോടിക്കുന്ന,. സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്‌നയാക്കപ്പെടുന്നു. കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു. എന്നൊക്കെയാണ് വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥാനാര്‍ഥികള്‍ മരിച്ചു; വിഴിഞ്ഞത്തും ഓണക്കൂറിലും വോട്ടെടുപ്പ് മാറ്റിവെച്ചു

Local Body Election 2025 Kerala Live Updates: തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകള്‍ വിധിയെഴുത്ത് തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അടുത്ത ലേഖനം
Show comments